Follow the News Bengaluru channel on WhatsApp

കോവിഡ് ചികിത്സക്കായി കർണാടകയിൽ ഇനി സ്വകാര്യ ആശുപത്രികളും ; ബെംഗളൂരുവില്‍ 44 എണ്ണം

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞടുത്ത സ്വകാര്യ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവ അടക്കം കോവിഡ് ചികിത്സക്ക്  ഉപയോഗപെടുത്തുന്നതിനായി കർണാടക സർക്കാറിൻ്റെ ആയുഷ്‌ മാൻ ഭാരത് ചികിത്സാ പദ്ധതിയിൽ (എബിആർക്കെ) എംപാനൽ ചെയ്യപ്പെട്ട 518 ആശുപത്രികളിലെ ലിസ്റ്റ് ഇന്ന് കർണാടക സർക്കാർ പുറത്തുവിട്ടു.

സർക്കാറിൻ്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇവിടെ ചികിത്സകൾ ലഭ്യമാവുക. സർക്കാർ ആശുപത്രികളിൽ നിന്നും റെഫർ ചെയ്യുന്നത് പ്രകാരമാണ് എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ ചികിത്സ നൽകുക.ബെംഗളൂരു നഗരത്തിൽ 44 ആശുപത്രികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരായ 1800 425 2646 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.

എം പാനൽ ലിസ്റ്റിൽ പെട്ട ആശുപത്രികളുടെ വിവരങ്ങൾ താഴെ ഉള്ള ലിങ്കില്‍

ബെംഗളൂരു നഗരത്തില്‍ എംപാനൽ ചെയ്യപ്പെട്ട  44 ആശുപത്രികള്‍ താഴെ പറയുന്നവയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.