Follow the News Bengaluru channel on WhatsApp

മലയാളി യുവാവ് ബെംഗളൂരുവില്‍ മരണപ്പെട്ടു

ബെംഗളൂരു :  മലയാളി യുവാവ് ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരണപ്പെട്ടു. കാസര്‍ഗോഡ് ഉപ്പള ഹിദായത്ത് നഗറില്‍ മദല്‍ക്കം ഹൗസില്‍ അബ്ദുള്‍ ആരിഫ് സക്കീന ദമ്പതികളുടെ മകന്‍ അബ്ദുള്‍ ശബാദ് (21) ആണ് മരണപ്പെട്ടത്.

ഇലക്ട്രോണിക്ക് സിറ്റിയില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ് ശബാദ്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശബാദ് തനിച്ചാണ് ടാക്‌സി കാറില്‍ ബൊമ്മനഹളളിയിലെ അശ്വന്ത് ആശുപത്രിയില്‍ എത്തിയത്.

നാട്ടില്‍നിന്നും ബന്ധുക്കള്‍ എഐകെഎംസിസി നേതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ പ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആവശ്യമായ നടപടി ക്രമങ്ങള്‍ ചെയ്തു. തുടര്‍ന്ന്‍ എഐകെഎംസിസിക്ക് കീഴിലുള്ള ശാന്തിനഗറിലെ ശിഹാബ് തങ്ങള്‍ സെന്ററില്‍ കൊണ്ടുവന്ന് അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയതിന്ന് ശേഷം മൃതദേഹം സ്വദേശമായ ഉപ്പളയിലേക്ക് കൊണ്ടുപോയി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.