അമിതവേഗതയെ ചോദ്യം ചെയ്തു; ലോറി ഡ്രൈവര്‍ക്കും മകനും ക്രൂരമര്‍ദ്ദനം

ബെംഗളുരു: അമിതവേഗതയെ ചോദ്യം ചെയ്ത ലോറി ഡ്രൈവറെയും മകനെയും ബൈക്കിലെത്തിയ എട്ടംഗ സംഘം മര്‍ദ്ദിച്ചു. മാറത്തഹള്ളിയില്‍ താമസിക്കുന്ന രാജപ്പ,മകന്‍ സോമശേഖര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. മാറത്തഹള്ളി മേല്‍പ്പാലത്തിലാണ് സംഭവം.
കുടിവെള്ളവുമായി ഇരുവരും ലോറിയില്‍ ബെംഗളുരുവിലേക്ക് പോകുന്ന വഴി യുവാവ് ഇവരുടെ വാഹനത്തിന് മുമ്പില്‍ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. രാജപ്പ ഇതിനെ ചോദ്യം ചെയ്തതോടെ യുവാവ് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ലോറി തടഞ്ഞ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ എച്ച്എഎല്‍ പോലിസ് കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.