Follow the News Bengaluru channel on WhatsApp

മാർകിൻസ് സംഘടിപ്പിച്ച റോബോ പഠന ക്ലാസ് ശ്രദ്ധേയമായി

ബെംഗളൂരു : ആധുനിക കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന റോബോട്ടിനെ കുറിച്ച് മാർക്കിൻസിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ നടത്തിയ പഠന ക്ലാസ് ശ്രദ്ധേയമായി. റോബോ മൊയ്തു എന്ന പേരിൽ ഒരു കൃത്രിമ റോബോയെ  പ്രദർശിപ്പിച്ചായിരുന്നു  റോബോട്ടിനെ കുറിച്ചുള്ള പഠനം അവതരിപ്പിച്ചത്. മർക്കിൻസ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആഷിക് അലി  റോബോട്ടിന്റെ  പ്രവർത്തനങ്ങളെ പറ്റി നടത്തിയ പഠനത്തെ കുറിച്ചു  അവതരിപ്പിക്കുകയും, നിഹാൽ  വട്ടോളി  റോബോട്ടും  ഇസ്‌ലാമും  എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും  ചെയ്തു. മർക്കിൻസ് പ്രിൻസിപ്പാൾ ജാഫർ അഹമദ് നൂറാനി ഉൽഘടനം ചെയ്തു. പരിപാടിയിൽ  മര്കസുൽ ഹുദാ സെക്രട്ടറി  അബ്ദുറഹ്മാൻ ഹാജി, അദ്ധ്യാപകരായ  മുംതാസ് ഹസ്‌റത്ത്,  മുനവ്വിർ നൂറാനി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊഫസർ ശരീഫ് മാസ്റ്റർ, മിദ്‌ലാജ് കണ്ണവം, റാഫി മഞ്ചേരി എന്നിവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.