Follow the News Bengaluru channel on WhatsApp

വിവാഹ ക്ഷണകത്തുകൾ വഴി മയക്കുമരുന്ന് കടത്ത്

ബെംഗളൂരു : വിവാഹ ക്ഷണകത്തുകൾ വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അഞ്ച് കിലോ മയക്കുമരുന്ന് ബെംഗളൂരു രാജ്യാന്തര എയർപ്പോർട്ടിൽ പിടികൂടി. എയർപോർട്ടിലെ കൊറിയർ ടെർമിനലിൽ ലഭിച്ച വിവാഹക്ഷണകത്തുകളുടെ പാക്കറ്റുകൾക്ക് അസാധാരണമായ ഭാരം തോന്നിയതിനാൽ എയർപോർട്ടധികൃതർ പരിശോധിച്ചപ്പോഴാണ് അതിനകത്ത് നിരോധിക്കപ്പെട്ട എഫിഡ്രിൻ മരുന്നുകൾ കണ്ടെത്തിയത്.86 പോളിത്തിൻ ബാഗുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ആസ്ടേലിയയിലേക്ക് അയക്കാനായി കൊണ്ടുവന്ന പാക്കറ്റുകളായിരുന്നു ഇവ. മധുര കേന്ദ്രീകരിച്ചുള്ള കയറ്റുമതിക്കാരാണ് അയച്ചത്. പിടിക്കപ്പെട്ട മയക്കുമരുന്നിന് അഞ്ചു കോടിയോളം വിലവരും. കടുത്ത രക്തസമർദ്ദത്തിനും ആസ്മക്കും കാരണമാകുന്ന മാരകമായ മയക്കുമരുന്നാണ് എഡ്രിഡിൻ. കഴിഞ്ഞ ആഴ്ച അഞ്ച് കിലോ വരുന്ന എഡ്രിഫിൻ ബെംഗളൂരു എയർപോർട്ടിൽ വെച്ച് കസ്റ്റംസ് വകുപ്പിന് കീഴിലെ സെൻട്രൽ ഇൻറലിജൻസ് പിടികൂടിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.