സൊമാറ്റോ ഡെലിവറി ബോയ്ക്ക് ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം; നട്ടെല്ല് തകര്‍ന്ന യുവാവ് ആശുപത്രിയില്‍

ബെംഗളുരു: ഓര്‍ഡര്‍ എടുക്കാന്‍ വൈകിയതിന് സൊമാറ്റോ ഡെലിവറി ബോയിക്ക് റസ്‌റ്റോറന്റ് ഉടമയുടെയും ജീവനക്കാരുടെയും ക്രൂരമര്‍ദ്ദനം. ബെല്ലാന്ദൂരിലാണ് സംഭവം. ഫ്‌ളൈയിങ് കപ്പ് റസ്റ്റോറന്റ് ഉടമയും തൊഴിലാളികളുമാണ് യുവാവിനെ മര്‍ദ്ദിച്ചത്.
ഓര്‍ഡര്‍ എടുക്കാന്‍ ഇരുപത് മിനിറ്റ് വൈകിയതിനാണ് ഈക്രൂരത. ജഗദീഷ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.
ഉരുളക്കിഴങ്ങ് മുറിക്കുന്ന മെഷീന്‍ കൊണ്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ നട്ടെല്ല് തകര്‍ന്നതായാണ് വിവരം. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായ താന്‍ കിടപ്പിലായ ദു:ഖത്തിലാണ് യുവാവ്. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്നും ജഗദീഷ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.