Follow News Bengaluru on Google news

കൊറോണ : സർക്കാർ ഓഫീസുകളിൽ തെർമൽ സ്ക്രീനിങ്ങ്

ബെംഗളൂരു : കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കർണാടക സർക്കാർ സ്ഥാപനങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. നിയമസഭ ഉൾപ്പെടുന്ന ബെംഗളൂരിലെ വിധാൻ സൗധ, ഹൈക്കോടതി, സെക്രട്ടറിയേറ്റ്, സിറ്റി സിവിൽ കോടതി എന്നീ വിടങ്ങളിൽ ഇതിൻ്റെ ഭാഗമായുള്ള തെർമൽ സ്ക്രീനിംഗ് സംവിധാനം നിലവിൽ വന്നു.
മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടിന് മുന്നിൽ തെർമ്മൽ സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സന്ദർശിക്കാനും നിവേദനങ്ങൾ സമർപ്പിക്കാനു മെത്തുന്നവരെ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കിയതിന് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. തെർമ്മൽ സ്ക്രീനിങ്ങിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള പ്രത്യേക സംഘമാണ് തെർമൽ സ്ക്രീനിങ്ങിൻ്റെ നേതൃത്വം വഹിക്കുന്നത്. സ്ക്രീനിംഗ് പോയിൻ്റുകളിൽ ആംബുലൻസ് സേവനവുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.