Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് അഞ്ചാമത്തെ കോവിഡ് 19 മരണം ; ആറ് പുതിയ രോഗികൾ

ബെംഗളൂരു: കോവിഡ് 19 ബാധിച്ച് കൽബുർഗിയിൽ നിന്നുള്ള 65 കാരൻ മരണപ്പെട്ടതോടെ സംസ്ഥാനത്ത് മരണ സംഖ്യ 5 ആയി. വിദേശ യാത്ര പശ്ചാത്തലമോ മറ്റ് സമ്പർക്ക സാധ്യതകളോ ഇല്ലാത്ത ഇദ്ദേഹം കോവിഡ് 19 ഫലം പോസിറ്റീവ് ആയി 19 മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി.

ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള 26 കാരി, കൽബുർഗിയിൽ നിന്നുള്ള 72 കാരൻ, മാണ്ഡ്യയിൽ നിന്നുള്ള 35 കാരൻ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവർ. ഇവർക്ക് യാത്ര പശ്ചാത്തലാമില്ല. സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനമുണ്ടായത്. ചിക്കബല്ലാപുരയിൽ നിന്നുള്ള 23 കാരൻ ബെംഗളൂരുവിൽ നിന്നുള്ള 27 കാരി എന്നിവരാണ് മറ്റു രോഗികൾ. ഇവർ ഡൽഹി സന്ദർശിച്ചിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗണ് നിയന്ത്രണങ്ങൾ തുടരണമെന്ന് കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചതായി കേന്ദ്രം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.