Follow the News Bengaluru channel on WhatsApp

മൈസൂരിൽ നിന്നും നാലു കോവിഡ് കേസുകൾ കൂടി ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 388 ആയി

മൈസൂർ :  നഞ്ചൻകോഡിലെ ജൂബീലൻ്റ് ജെനെറിക്സ് കമ്പനിയിലെ രണ്ടു ജീവനക്കാരടക്കം പുതുതായി നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൈസൂർ മേഖലയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 84 ആയി.ഇതിൽ 62 പേർ ചികിത്സയിലാണ്. ഫാർമ കമ്പനിയിലെ രണ്ടു ജീവനക്കാർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 39 വയസ്സുള്ള യുവാവും 23 വയസ്സുള്ള യുവതിയും പെടുന്നു.

ഇവർക്കു പുറമെ കോവിഡ് സ്ഥിരീകരിച്ച ബാക്കി രണ്ടു പേരിൽ മതപരമായ ചടങ്ങുകൾക്കായി ഡെഹിയിലേക്ക് യാത്ര ചെയ്ത 46 വയസ്സുള്ള പുരുഷനും 20 വയസ്സുള്ള യുവാവുമുണ്ട്. മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ അഭിരാം ജി ശങ്കർ പത്രകുറിപ്പിലൂടെയാണ് പുതുക്കിയ വിവരങ്ങൾ അറിയിച്ചത്. ഡെൽഹിയിൽ നിന്നും തിരിച്ചു വന്ന 10 പേരിൽ 8 പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും രണ്ടു പേർ ക്വാറൻ്റെയിനിൽ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുതിയ വിവരമനുസരിച്ച് കർണാടകയിൽ 388 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 14 മരണവും 105 ഡിസ്ചാർജ്ജുകളും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.