കർണാകയിൽ പ്ലാസ്മ തെറാപ്പി ചികിത്സക്ക് വിധേയനായ ആദ്യ രോഗി മരിച്ചു

ബെംഗളൂരു : സംസ്ഥനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ കോവിഡ് രോഗി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര സ്വദേശിയായ 60 കാരനാണ് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ന്യൂമോണിയ, രക്തസമ്മർദ്ദം, പ്രമേഹം എന്നീ അസുഖങ്ങൾ ഇയാൾക്ക് നേരത്തെ ഉണ്ടായിരുന്നു. ഗുരുതരാ സ്ഥയിൽ ചികിത്സയിലായിരുന്ന ഇയാൾക്ക് അവസാന ശ്രമമെന്ന നിലയിലാണ് പ്ലാസ് മ ചികിത്സ നടത്തിയത്. ചികിത്സയുടെ ആദ്യ ഘട്ടങ്ങളിൽ രോഗി വളരെ മെച്ചപ്പെട്ട അസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകിട്ടു വരെ രോഗി മെച്ചപ്പെട്ട നിലയിൽ ആയിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ഹ്യദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.