Follow the News Bengaluru channel on WhatsApp

ഉച്ചവരെ കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക് : ബെംഗളൂരു അർബനിൽ 5 കേസുകളും റൂറലിൽ 4 കേസുകളും പുതുതായി സ്ഥിരീകരിച്ചു

ബെംഗളൂരു : 105 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1710 ആയി ഉയർന്നു. കർണാടക സർക്കാർ പുറത്തിറക്കിയ ഇന്നുച്ച വരെയുള്ള റിപ്പോർട്ടുകൾ പ്രകാരമാണിത്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ചിക്ക ബെല്ലാപുരയിൽ ആണ്. 45 കേസുകളാണ് ഇന്ന് ഇവിടെ സ്ഥിരീകരിച്ചത്
ബെംഗളൂരു അർബനിൽ ജില്ലയിൽ 5 കേസുകളും റൂറലിൽ 4 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
തുംകൂരു 8 ഹാസൻ 14, മണ്ഡ്യ 3, ബാഗൽ കോട്ട് 1, ചിക്കമഗളൂരു 5, ദക്ഷിണ കന്നഡ 1, ഉത്തര കന്നഡ 1, ബെൽഗാവി 1, ദാവൺഗരെ 3, ഹവേരി 3, വിജയപുര 2, ബീദർ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ

ഇന്നു 17 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗ മുക്തി നേടിയവരു ടെ എണ്ണം 588 ആയി. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 1080 പേരാണ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.