കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് പേര്‍ക്ക് രോഗം ഭേദമായി.
പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം -എറണാകുളം 5 വീതം, തൃശൂര്‍ – കൊല്ലം- 4 വീതം,കാസര്‍കോഡ്-ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് രോഗം. 27 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര -15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി -1, ഡല്‍ഹി -1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിച്ചേര്‍ന്ന് രോഗബാധിതരുടെ കണക്ക് സമ്പര്‍ക്കം മൂലം 7 പേരുമാണ് രോഗബാധിതരായത്.
കോട്ടയം-1, മലപ്പുറം-3, ആലപ്പുഴ -1, പാലക്കാട്- 2, എറണാകുളം -1 , കാസര്‍കോഡ് -2 എന്നിങ്ങനെ യാണ് രോഗം ഭേദമായാവരുടെ ജില്ല തിരിച്ചുള്ള കണക്ക്
963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് ചികിത്സയില്‍ ഉള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണംവീണ്ടും ഒരു ലക്ഷം കടന്നു. 10,4334 പേരാണ് നിരീക്ഷണത്തിലുള്ളത്. 13,0528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് ആശുപത്രിയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.