മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്കായി സ്ഥാപനങ്ങള്‍ കൈകൊള്ളേണ്ട നടപടി ക്രമങ്ങള്‍ കര്‍ണാടക പുറത്തിറക്കി
ബെംഗളൂരു : ലോക് ഡൗൺ അഞ്ചാം ഘട്ടത്തിൽ അൺലോക്ക് 1-ൻ്റെ ഇളവുകളുടെ ഭാഗമായി ക്വാറൻ്റെയിൻ അടക്കമുള്ള കാര്യങ്ങളിൽ കർശന നടപടികളുമായി കർണാടക. ഇതിൻ്റെ ഭാഗമായി ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് പുറത്തിറക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ പുറത്തിറങ്ങുമ്പോള്‍ സ്ഥാപനങ്ങള്‍ കൈകൊള്ളേണ്ട നടപടി ക്രമങ്ങള്‍ ആണ് ഉത്തരവില്‍ ഉള്ളത്. വ്യാപാര സ്ഥാപനങ്ങൾ, ഗതാഗത ഏജൻസികൾ, സർക്കാർ വകുപ്പുകൾ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ ഉള്ളത്.
ലോക് ഡൗൺ നിയമങ്ങൾ പാലിക്കാത്ത പക്ഷം ഡിസാസ്റ്റർ മാനേജ്മെൻറ് നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് ഉത്തരവിൽ പറയുന്നത്. കടകൾ / മാളുകൾ / മറ്റു കച്ചവട സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവർ ഇതിനകത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറൻ്റയിൻ സീൽ ഉണ്ടെങ്കിൽ അതിൻ്റെ കാലപരിധി കഴിഞ്ഞില്ലെന്ന് ഉറപ്പു വരുത്തണം. അത്തരത്തിലുള്ളവരെ ഉടൻ പോലീസിൽ അറിയിക്കണം. റെസിഡൻസ് വെൽഫെയർ അസോസിയേഷനും സമീപവാസികളും ക്വാറൻ്റെയിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൻ്റെ നമ്പറായ 100-ൽ അറിയിക്കണമെന്നും ഉത്തരവിൽ ഉണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.