ഗര്‍ഭിണികള്‍ക്കു മാത്രമായി ബെംഗളൂരുവില്‍ പ്രത്യേക ആശുപത്രി
ബെംഗളൂരു: കോവിഡ് വ്യാപനം നഗരത്തില്‍ ആശങ്കയുയര്‍ത്തുന്നതിനിടയില്‍ ബൊംഗളൂരുവില്‍ ഗര്‍ഭിണികള്‍ക്കു മാത്രമായി പ്രത്യേക ആശുപത്രി നിലവില്‍ വന്നു. വില്‍സണ്‍ ഗാര്‍ഡനിലെ മറ്റേര്‍ണിറ്റി ആശുപത്രിയിലാണ് ഗര്‍ഭിണികള്‍ക്ക് മാത്രമായി ചികിത്സ ലഭ്യമാക്കുന്നത്.
24 കിടക്കകള്‍ വില്‍സണ്‍ ഗാര്‍ഡനിലെ ആശുപത്രിയില്‍ ഉണ്ടായിരിക്കും. കോവിഡ് ലക്ഷണമുള്ളവര്‍ ഉള്‍പ്പെടെയുള്ള ഗര്‍ഭിണികള്‍ക്ക് ഇവിടെ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതൃ ശിശു കേന്ദ്രമായിട്ടായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. ഗര്‍ഭിണികളായ സ്ത്രീകള്‍ തുടര്‍ ചെക്കപ്പിനും പ്രസവത്തിനും മറ്റ് ആശുപത്രികളിലെത്തി ചികിത്സ തേടി പിന്നീട് കോവിഡ് പോസറ്റീവ് ആകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പ്രസവ ശുശ്രൂഷക്കായി പ്രത്യേക ആശുപത്രി ബിബിഎംപി ഒരുക്കിയത്.
24 bedded Wilson Garden Hospital to serve as a dedicated Maternity Hospital in Bangalore to successfully treat 'mother to be' in this Covid19 situation.@CMofKarnataka @BSYBJP @sriramulubjp @DrKSudhakar4 @CovidKarnataka @nimmasuresh @drashwathcn @BBMPCOMM @RAshokaBJP pic.twitter.com/DdoJlctiZK
— PANKAJ KUMAR PANDEY, IAS (@iaspankajpandey) July 8, 2020
Main Topic :BBMP designates maternity hospital for COVID positive pregnant women
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.