കോവിഡ് നിയമ ലംഘനം; പിഴയായി ലഭിച്ചത് 1.0 1 കോടി രൂപ
ബെംഗളൂരു : നഗരത്തില്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചവരില്‍ നിന്നും ഒരു മാസത്തിനിടെ പിഴയിനത്തില്‍ ഈടാക്കിയത് 1.01 കോടി രൂപ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍, പൊതു സ്ഥലത്ത് തുപ്പുന്നവര്‍ എന്നിങ്ങനെയുള്ളവരില്‍ നിന്നാണ് പിഴ തുക ഈടാക്കിയത്.
മാസ്‌ക് ധരിക്കാത്തതിന് മാത്രം 94 ലക്ഷം രൂപയാണ് പിഴയീടാക്കിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 7.5 ലക്ഷം രൂപയുമാണ് ഈ ടാക്കിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം ചെയ്ത 149 കടകള്‍ക്കെതിരെ നടപടി എടുത്തു.
Today the joint team of @BlrCityPolice & BBMP crossed ₹1 Crore mark as fine collection in last one month for M&SD violations!
We are not at all proud of this feat, neither we take it as our achievement..
No pleasure in Collecting Fine..
Mask & Social Distance for Health🙏 pic.twitter.com/ltKNocXCBh
— Hemant Nimbalkar IPS (@IPSHemant) July 10, 2020
ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ പത്തുവരെയുള്ള കാലയളവിലാണ് 1.01 രൂപ പിഴയായി ഈടാക്കിയതെന്ന് ബെംഗളൂരു പോലീസ് അധികൃതര്‍ അറിയിച്ചു. മസ്‌ക്ക് ധരിക്കാത്തതിന് 46,959 കേസുകളും, സാമൂഹിക അകലം പാലിക്കാത്തതിന് 3747 കേസുകളുമാണ് എടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.