പരീക്ഷിച്ച ഒരാളില്‍ പ്രതികൂല ഫലം: ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. കുത്തിവെച്ച ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്തിവെക്കുന്നതായി ആസ്ട്ര സെനെക വക്താവ് അറിയിച്ചു.
ഇതോടെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നത് വൈകാന്‍ സാധ്യതയേറി. ജൂലായി 19ന് ആണ് ഓക്സ്ഫഡ് സർവകലാശാല കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ജനുവരി 2021 ഓടെ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. ഇന്ത്യയില്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടു ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു.
ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായതിന്റെ സന്തോഷത്തിലായിരുന്നു ലോകം. രണ്ടു ഘട്ടങ്ങള്‍ വിജയകരയതിന്റെ പ്രബന്ധങ്ങള്‍ ലാന്‍സെറ്റ് അടക്കമുള്ള മാസികകളാല്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ 1077 പേര്‍ക്ക് നല്‍കിയ സാധ്യതാ വാക്‌സിനില്‍ 90% പേരിലും വൈറസിനെതിരെയുള്ള ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു. ഇവരിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങളില്ലാത്തതിനാലാണ് അവസാന ഘട്ട പരീക്ഷണത്തിലേക്ക് നീങ്ങിയത്.
Oxford University Covid vaccine trial put on hold due to adverse reaction in participant https://t.co/kNjHQ7wM9S
— The Guardian (@guardian) September 9, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.