ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പേരെ ബെംഗളൂരുവില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു
ബെംഗളൂരു : തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പേരെ ബെംഗളൂരുവില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ബാങ്ക് അനലിസ്റ്റായി ജോലി ചെയ്യുന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുള്‍ ഖാദര്‍ (40), ബെംഗളൂരുവില്‍ അരി വ്യവസായിയായ ഫ്രേസര്‍ ടൗണ്‍ സ്വദേശി ഇര്‍ഫാന്‍ നാസിര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ എന്‍ഐഎയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി പത്തു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിലായ രണ്ടു പേരും ഹിസ്ബ് ഉത്ത് തെഹ്രിർ എന്ന സംഘടനയിൽ സജീവ അംഗങ്ങളാണെന്നും മുസ്ലിം യുവാക്കളെ ഐഎസുമായി അടുപ്പിക്കാനും, ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിൽ എത്തിക്കുവാൻ ഫണ്ട് സ്വരൂപിക്കാനും ശ്രമിച്ചതായി എൻഐഎ കണ്ടെത്തി.
ബെംഗളൂരു കേന്ദ്രമാക്കിയുള്ള ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ ബെംഗളൂരുവില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധനായ ഡോ. അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടു പേരുടെ അറസ്റ്റ്.
Both the accused were produced before Special NIA Court, Bengaluru and 10-day NIA custody has been granted for interrogation. Further investigation in the case is continued to unearth the larger conspiracy: National Investigation Agency (NIA) https://t.co/5YsHpcHiQ4
— ANI (@ANI) October 8, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.