പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ച 1.15 കോടിയുടെ ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
ബെംഗളൂരു : നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പുതുവത്സരാഘോഷങ്ങള്‍ക്കായി കൊണ്ടുവന്നെന്ന് കരുതുന്ന 1.15 കോടി രൂപയുടെ നിരോധിത ലഹരിമരുന്നുകളുമായി അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ നാല് പേര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.
ബെംഗളൂരു സ്വദേശികളായ എം തിരുപ്പാല്‍ റെഡ്ഡി (32) ഐജാസ് പാഷ (45), തമിഴ്നാട് സ്വദേശികളായ കമലേഷന്‍ (31), സതീശ് കുമാര്‍ (27) ഐജാസ് പാഷ എ. പിടിയിലായത്. 5.6 കിലോഗ്രാം ഹാഷിഷ് ഓയില്‍, 3.3 മരിജുവാന എന്നിവയാണ് കെമ്പാപുരയിലെ ഇവരുടെ വാടക കെട്ടിടത്തില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്. പോലീസ് എത്തുമ്പോള്‍ ഇവര്‍ ലഹരിമരുന്നുകള്‍ വില്‍പ്പന ചെയ്യാനായി ചെറു പാക്കുകളായി മാറ്റുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നാല് പേരെ വലയിലാക്കിയ പോലീസ് സംഘത്തിന് ബെംഗളൂരു സിറ്റി കമ്മീഷണര്‍ 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Important crackdown on drugs by CCB.. drugs brought & stocked up for distribution during NEW YEAR seized.. narcotics worth 1 cr seized .. 4 peddlers arrested.. @CPBlr @BlrCityPolice pic.twitter.com/YZhSppEH6F
— Sandeep Patil IPS (@ips_patil) December 16, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.