പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ആര്‍ടി പി സി ആര്‍ നിര്‍ബന്ധമാക്കി
ബെംഗളൂരു: സംസ്ഥാനത്ത് കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ആര്‍ടി പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 25 ന് രാവിലെ ആറ് മണി മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. 72 മണിക്കൂറില്‍ കവിയാത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍, വിമാനം, ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴി വരുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ കര്‍ണാടകയിലെത്തി പരിശോധനക്ക് വിധേയമാകണം. ഫലം ലഭിക്കുന്നത് വരെ ക്വാറന്റെയിനില്‍ കഴിയണം. ഈ സംസ്ഥാനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്കും ഇത് ബാധകമാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ഭരണഘടനാ പരമായ ജോലി നിര്‍വഹിക്കുന്നവര്‍, മെഡിക്കല്‍ രംഗത്തുള്ളവര്‍, രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവര്‍ എന്നിവരെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതായി ഉത്തരവില്‍ പറ
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.