സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമം; ചികില്‍സാ സഹായവുമായി സുമനസ്സുകള്‍
ബെംഗളൂരു:സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് നേരെ അതിക്രമം . 25 വയസുകാരനായ കാര്‍ത്തിക് ഹരിപ്രസാദിനാണ് പരിക്കേറ്റത്. ബെംഗളൂരു രാജാജി നഗറിലാണ് കാര്‍ത്തികിനെ നാല് പേര്‍ ചേര്‍ന്ന് അക്രമിച്ചത്. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും അതിനാല്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കാര്‍ത്തിക് ഇതിന് വിസമ്മതിച്ചപ്പോള്‍ കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 28 ന് നടന്ന അതിക്രമം സുഹൃത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകമറിയുന്നത്. തുടര്‍ന്ന് കാര്‍ത്തിക്കിന്റെ ചികില്‍സക്കായി സുമനസുകള്‍ സഹായം നല്‍കുകയും ചെയ്തു. ചികില്‍സാവശ്യം കഴിഞ്ഞ് ബാക്കിയുള്ള തുക പാവങ്ങള്‍ക്ക് നല്‍കുമെന്നും കാര്‍ത്തിക് പറഞ്ഞു.
Being educated, successful or rich means nothing if you lack basic human decency. Privileged folk who treat people from a lower socioeconomic background with disrespect & entitlement prove that our society is in dire need of moral education.
Thread. 👇🏽 https://t.co/qKuVBEdBMW
— Ananya Rao (@ananyara0) June 6, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.