Follow the News Bengaluru channel on WhatsApp

പിപിഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന കവര്‍ച്ചക്കെത്തിയവര്‍ പിടിയിലായി

കോഴിക്കോട്: പിപിഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന കവര്‍ച്ചക്കെത്തിയവര്‍ പിടിയിലായി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. ഇവരുടെ കൈയില്‍ നിന്ന് കത്തിയും മുളകും കയറും പിടിച്ചെടുത്തു. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവര്‍ തേക്കുംതോട്ടം സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

കോവിഡ് പരിശോധനയ്ക്ക് എന്ന വ്യാജേനയാണ് ഇവര്‍ അനസ് സിറിയക്കിന്റെ വീട്ടിലെത്തിയത്. മുന്‍പ് വാക്‌സിനേഷന്‍ വിവരം ശേഖരിക്കാനെന്ന വ്യാജേന ഇതേ വീട്ടിലെത്തിയിരുന്നു. പിന്നീട് വീടിന് സമീപത്ത് ചുറ്റിത്തിരിയുന്ന ഇവരെ സ്‌കറിയ നിരീക്ഷിച്ചിരുന്നു.

ഇന്നലെ വൈകിട്ട് പിപിഇ കിറ്റ് ധരിച്ച് ഇവര്‍ വീണ്ടുമെത്തി. ഇതോടെ സ്‌കറിയ നാട്ടുകാരെ വിവരമറിയിച്ചു. ഇറങ്ങി ഓടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.ബൈക്കില്‍ പിന്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെയും പിടികൂടി.

Keywords:

The robbers, who were wearing PPE kits and pretending to be health workers, were arrested

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.