ലോക വ്യാപകമായി ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടുന്നു
ബെംഗളൂരു : ലോക വ്യാപകമായി ഐടി മേഖലയില്‍ ജോലിക്കാരുടെ ആവശ്യം കൂടുന്നു. 1.20 ലക്ഷം പേരെ നിയമിക്കും. ഐടി മേഖലയില്‍ ഡിമാന്‍ഡ് കൂടിയതിനെ തുടര്‍ന്നാണ് പുതിയ തൊഴിലവസര സാധ്യത. ടാറ്റ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ്, എച്ച്സിഎല്‍, വിപ്രോ തുടങ്ങിയ കമ്പനികളാണ് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നത്.
150 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് വരും മാസങ്ങളില്‍ ഐടി കമ്പനികള്‍ക്ക്
ലഭിക്കുക. പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. വന്‍കിട കരാറുകള്‍ ലഭിക്കുന്നതിനാല്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിക്കാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്.
കോവിഡിനെ തുടര്‍ന്ന് ആഗോള കോര്‍പറേറ്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുവര്‍ഷങ്ങളായി ഐടി മേഖലയില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നത് കുറഞ്ഞു വരികയായിരന്നു. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമായി.
ഇന്‍ഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്‌സിഎല്‍ 7,500 പേരെയും ഈ കാലയളവില്‍ പുതിയതായി നിയമിച്ചു. അടുത്ത ഒന്നര വർഷത്തിലുള്ളിൽ ഈ മേഖലകളിൽ തൊഴിൽ സാധ്യത വർദ്ധിക്കാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.