കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ ബെംഗളൂരു- മംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി
ബെംഗളൂരു: ചാർമാടി ചുരത്തിലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചലിലും മലവെള്ളപ്പാച്ചലിലും ബെംഗളൂരു- മംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി. വ്യാഴാഴ്ച സക്ലേഷ്പുര ഡോണിഗൽ ദേശീയ പാത 75 ൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മംഗളൂരുവിലേക്കുള്ള വാഹനങ്ങൾ ചാർമാടി ചുരം വഴി തിരിച്ചുവിട്ടിരുന്നു എന്നാൽ വെള്ളിയാഴ്ച കനത്ത മഴയില്‍ ചുരത്തിലെ ആറാം വളവിൽ മണിടിഞ്ഞ് വീണതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ ബെൽത്തങ്ങടി പോലീസ് എത്തി റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബെൽത്തങ്ങടി താഹസിൽദാർ ജി മഹേഷ്, സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും ജില്ലാ ഡെപ്യൂട്ടി കമീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
ചെറിയ വാഹനങ്ങളെ മാത്രമാണ് ഇരുവശങ്ങളിലേക്കും കടത്തിവിടുന്നത്. മഴ തുടരുന്നതിനാൽ രാത്രി 7 മണി 8 മുതൽ രാവിലെ 6 മണിവരെ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
#Monsoon updated:
Charmadi Ghat is also closed due to heavy rains. Might face landslides.
Now both shiradi and charmadi ghat is closed.
Many road's in Chikkamagaluru have been closed due to tree falls and landslides.#CharmadiGhat#shiradighat #Chikkamagaluru— ಪಶ್ಚಿಮ ಘಟ್ಟಗಳು🌱Western Ghats (@TheWesternGhat) July 23, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.