മലയാളത്തിലും അറബിയിലും മഞ്ജുവാര്യറുടെ ആയിഷ
കൊച്ചി : മലയാളത്തിലും അറബിയിലും മഞ്ജുവാര്യറുടെ ആയിഷ. സംവിധായകനായ സകരിയ ആണ് ആയിഷ നിര്‍മ്മിക്കുന്നത്. ആമിര്‍ പള്ളിക്കലാണ് സംവിധാനം. ആഷിഫ് കക്കോടിയുടേതാണ് രചന. എം ജയചന്ദ്രന്‍ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ സിനിമയാകും ആയിഷയെന്ന് സകരിയ പറഞ്ഞു.
ഷംസുദ്ദീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സകരിയ്യ വാവാട് എന്നിവരാണ് സഹ നിര്‍മാതാക്കള്‍. വിഷ്ണു ശര്‍മ്മ ആയിഷയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കും. അനീഷ് ജി. മേനോന്‍, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചായാഗ്രഹണം ജിംഷി ഖാലിദ്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം. ഖയ്യാമുമുമാണ് സംഗീതം ഒരുക്കുന്നത്.
അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിംഗ്. പ്രശാന്ത് മാധവ് കലാ സംവിധാനവും മസ്ഹര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. ചമയം-റോണക്സ് സേവ്യര്‍. ശബ്ദ സംവിധാനം-ടോണി ബാബു. സുഹൈല്‍ കോയ, ബി.കെ ഹരിനാരായണന്‍ എന്നിവരുടേതാണ് വരികള്‍. സംവിധായകന്‍ സകരിയയുടെ രണ്ടാമത്തെ നിര്‍മാണ സിനിമയാണ് ആയിഷ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.