Follow the News Bengaluru channel on WhatsApp

മലയാളി സംരംഭകന്റെ ഇൻസ്റ്റൻന്റ് ഭക്ഷണ കൂട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി വ്യാജ പ്രചാരണം

ബെംഗളൂരു: മലയാളി സംരംഭകന്റെ ഇൻസ്റ്റൻന്റ് ഭക്ഷണ കൂട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി വ്യാജ പ്രചാരണം. മലയാളി സംരംഭകനായ പി.സി.മുസ്തഫയുടെ നേതൃത്വത്തിലുള്ള ഐഡി കമ്പനിയുടെ ഉൽപന്നങ്ങളിലാണ് മൃഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്ന വ്യാജ പ്രചരണം.

ഇതിനെതിരെ കമ്പനി ബെംഗളൂരു പോലീസ് സൈബർ സെല്ലിലും വാട്സ് ആപ്പ് ഗ്രിവൻസ് സെല്ലിലും പരാതി നൽകി. നൂറു ശതമാനവും വെജിറ്റേറിയൻ ആയാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഐഡി ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പു ചേർക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും കമ്പനിയുടെ സൽപ്പേര് തകർക്കാൻ ശ്രമിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നും മുസ്തഫ ആരോപിച്ചു. ഇഡലി, ദോശ ഇൻസ്റ്റന്റ് ഭക്ഷണ കൂട്ടുകൾക്ക് പുറമേ മറ്റു ഉൽപന്നങ്ങളും കമ്പനി വിപണിയിലിറക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.