കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി
ന്യൂഡൽഹി: റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി. നിലവിൽ ഇന്ത്യൻ വാക്സിനേഷൻ ക്യാംപെയ്നിന്റെ ഭാഗമായി സ്പുട്നിക് വി ഉപയോഗിക്കുന്നുണ്ട്. സ്പുട്നിക് ലൈറ്റ് വാക്സിനും ഉടൻ ആരംഭിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യയിൽ സ്പുട്നിക് വി വാക്സിനുകൾ ലഭ്യമാക്കുന്നതിന് ആർഡിഐഎഫിന്റെ കോർഡിനേഷൻ പാർട്ണറായ എൻസോ ഹെൽത്ത് കെയറിന്റെ (എൻസോ ഗ്രൂപ്പിന്റെ ഭാഗം) നേതൃത്വത്തിലാണ് ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വരെ, സ്പുട്നിക് വി വാക്സിൻ ആഗോളതലത്തിൽ 69 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തു. അർജന്റീന, സെർബിയ, ബഹ്‌റൈൻ, ഹംഗറി, മെക്‌സിക്കോ, സാൻ മറിനോ, യു.എ.ഇ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പരീക്ഷണത്തിൽ ലഭിച്ച വിവരത്തിൽ ഡെൽറ്റ വകഭേദത്തിനെതിരെ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളിൽ ഒന്നാണ് സ്പുട്നിക് വി എന്ന് തെളിഞ്ഞതായും അധികൃതർ വിശദീകരിച്ചു..
ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നിക് വി 83.1% ഫലപ്രാപ്തി പ്രകടിപ്പിച്ചു – മറ്റ് പല വാക്സിനുകളേക്കാളും ഉയർന്നതാണിത്. വാക്സിൻ അണുബാധയുടെ സാധ്യത ആറ് മടങ്ങ് കുറയ്ക്കുന്നു. ആശുപത്രി കേസുകൾ 94.4% വരെ കുറയ്ക്കാൻ വാക്സിന് കഴിഞ്ഞു. അപകടസാധ്യതയും 18 മടങ്ങ് കുറവാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.