Follow the News Bengaluru channel on WhatsApp

തെരുവ് നായയെ ഉപദ്രവിച്ചവർക്കെതിരെ കേസ്

ബെംഗളൂരു: തെരുവ് നായയെ ഉപദ്രവിച്ചവർക്കെതിരെ കേസ്. ബെംഗളൂരുവിലെ ദമ്പതികളാണ് തെരുവ് നായയെ ഉപദ്രവിച്ച അയൽവാസികൾക്കെതിരെ പോലീസിൽ പരാതി നൽകിയത്.

അയൽവാസിയായ മല്ലേശ്വരത്ത് എന്നയാൾ തെരുവ് നായയെ അക്രമിക്കുകയും തെരുവ് നായ്ക്കളെ കുറിച്ച് മറ്റു താമസക്കാർക്കിടയിൽ അമിതമായ ഭീതി പ്രചരിപ്പിക്കുകയും ചെയ്തു. നായ്ക്കൾ ദോഷകരമാണെന്നും അവ ആളുകളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും പ്രചരിപ്പിച്ചു.

ഇയാളുടെ അക്രമത്തിന് ഇരയായ നായ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്ന് പരാതിക്കാർ അറിയിച്ചു. തെരുവ് നായയ്ക്ക് ഭക്ഷണം ഇയാൾ നൽകിയതിന് തങ്ങളെയും ഉപദ്രവിച്ചതായി ദമ്പതികൾ പറഞ്ഞു.

ബിബിഎംപി അംഗങ്ങളെ പരാതിയറിയിച്ചതിനെ തുടർന്ന് ഈ പ്രദേശം സന്ദർശിക്കുകയും തെരുവ് നായ്ക്കളെക്കുറിച്ച് അവബോധം നൽകുകയും മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ദമ്പതികൾ പോലീസിൽ പരാതി നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.