അന്ധവിശ്വാസം മാറ്റാനായി ശ്മശാനത്തില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചു
ബെംഗളൂരു: അന്ധവിശ്വാസത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ശ്മശാനത്തില്‍ വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവി ഗോകക്കിലെ ഷിംഗലപുരയിലാണ് 3 പേരുടെ വിവാഹ ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ ശ്മശാനത്തില്‍ നടത്തിയത്.
കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയുടെ അനുയായിയും മാനവബന്ധുത്വ വേദികെ അംഗവുമായ ആരിഫ് പിര്‍സദെയാണ് തന്റെ മക്കളുടേയും അനന്തരവന്റേയും വിവാഹം മുസ്ലിം ശ്മശാനത്തില്‍ വെച്ച് നടത്തിയത്. പന്തലൊരുക്കി നടത്തിയ വിവാഹത്തില്‍ സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക, മാനവ ബന്ധുത്വ വേദികെ കണ്‍വീനര്‍ രവീന്ദ്ര നായിക് എന്നിവരടക്കം നൂറിലേറേ പേര്‍ പങ്കെടുത്തു. അന്ധവിശ്വാസത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് വിവാഹ ചടങ്ങുകള്‍ ശ്മശാനത്തില്‍ വെച്ചു നടത്തിയതെന്ന് ആരിഫ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.