Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഉയർന്നു കേട്ട ശബ്ദം ഭൂകമ്പമോ ഭൂചലനമോ മൂലമുണ്ടായ പ്രകമ്പനങ്ങൾ അല്ലെന്നു സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ഉച്ചയോടെ ഉയർന്നു കേട്ട ശബ്ദം ഭൂകമ്പമോ ഭൂചലനമോ മൂലമുണ്ടായ പ്രകമ്പനങ്ങൾ അല്ലെന്നു സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെൽ അറിയിച്ചു.

ബെംഗളൂരുവിലെ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗർ, കശ്മലിപുര എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് രാവിലെ 11.50 നും 12.15 നും ഇടയിൽ ശബ്ദം കേട്ടത്. പ്രദേശവാസികളിൽ ഈ ശബ്ദം ഭയം ജനിപ്പിച്ചിരുന്നതായി കെഎസ്എൻഡിഎംസി ഡയറക്ടർ അറിയിച്ചു. എന്നാൽ ഇതിൽ ഭയത്തിന്റെ ആവിശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീസ്മിക് ഒബ്സർവേറ്ററികളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്തെങ്കിലും അതിൽ ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ സീസ്മോഗ്രാഫുകൾ കാണിക്കുന്നില്ലെന്നും പ്രകൃതി ദുരന്ത നിരീക്ഷകർ അറിയിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.