Follow the News Bengaluru channel on WhatsApp

സാന്‍ജോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

ബെംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ചര്‍ച്ച് ഇടവകയുടെ ഭാഗമായി കഴിഞ്ഞ ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാന്‍ജോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. ഇടവക വികാരി ഫാ. ജോജോ ആശാരിപ്പറമ്പില്‍ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി. വികാരി ഫാ. ജോര്‍ജ് പള്ളിക്കമ്യാലില്‍ വി.സി. പങ്കെടുത്തു. യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ നിലവിലുള്ള ഭരണസമിതി അംഗങ്ങളായ സൊസൈറ്റി പ്രസിഡണ്ട് ജേക്കബ് പനന്താനം, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ അക്കംതിരിയില്‍, ബിജു അഗസ്റ്റിന്‍, മാത്യു മാളിയേക്കല്‍, അഗസ്റ്റിന്‍ കെ എം, സി.പി വിക്ടര്‍, ജോസ് ഏര്‍ത്തായില്‍, മറ്റു ബോര്‍ഡ് അംഗങ്ങള്‍, എന്നിവരെ അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി തുടരാന്‍ യോഗം അനുമതി നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.