വടക്കന്‍ കര്‍ണാടകയില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലെന്ന് ആര്‍ച്ച് ബിഷപ്പ്
ബെംഗളൂരു: കര്‍ണാടകയില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തുടരുകയാണെന്നും കഴിഞ്ഞ ദിവസം ബെളഗാവിയിലെ പള്ളിയില്‍ വൈദികന്‍ തലനാഴിരക്കാണ് രക്ഷപ്പെട്ടതെന്നും മതപരിവര്‍ത്ത നിയമം നിലവിലില്ലാതിരുന്നിട്ടും ദിവസേന സംസ്ഥാനത്തെ ക്രൈസ്തവര്‍ അക്രമത്തിന് ഇരയാവുകയാണെന്നും ബിഷപ്പ് പറഞ്ഞു.
കോലാറില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ലഘുലേഖകള്‍ കത്തിച്ച സംഭവവുമുണ്ടായി. മതപരിവര്‍ത്തന നിയമവുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി ബൊമ്മൈയുടെ തീരുമാനം ദു:ഖകരമാണെന്നന്നും അദ്ദേഹം പറഞ്ഞു. നിയമം നിലവില്‍ വന്നാല്‍ ക്രൈസ്തവര്‍ക്ക് എന്തു സംഭവിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം നടപ്പാക്കുന്നത് മതസ്പർധ വർധിപ്പിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യംവെച്ചല്ല നിയമം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.