ബൂസ്റ്റർ ഡോസ്; പഠനം തുടങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോയെന്ന കാര്യത്തിൽ പഠനം തുടങ്ങി കേന്ദ്രസർക്കാർ. ട്രാൻസ്ലാഷ്ണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നിവയുടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 3000 പേരിലാണ് പഠനം നടത്തുക.
ടി ആൻഡ് ബി സെൽ ആന്റിബോഡികളെ കുറിച്ച് പഠനം നടത്തി ആറ് മാസത്തിന് ശേഷമുള്ള വാക്സിൻ പ്രതിരോധശേഷി അളക്കുകയാണ് ചെയ്യുക. ഇതിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് വേണോയെന്നതിൽ തീരുമാനമെടുക്കും.
40 വയസിന് മുകളിലുള്ളവർ, 40 വയസിന് താഴെയുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ആളുകളെ തരംതിരിച്ചാണ് പഠനം നടത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.