കോവിഡ് ചികിത്സക്ക് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രി ഈടാക്കിയ അമിത തുക തിരിച്ചുനല്‍കാന്‍ നിര്‍ദേശം
ബെംഗളൂരു: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും കൂടുതല്‍ തുക രോഗികളില്‍ നിന്ന് ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. ബെംഗളൂരുവിലെ മണിപ്പാള്‍ ആശുപത്രിക്കാണ് ഈടാക്കിയ അധിക തുക തിരിച്ചുനല്‍കാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയത്. ചികിത്സക്ക് അമിത നിരക്ക് വാങ്ങി എന്ന് കാണിച്ച് മൂന്ന് രോഗികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധിക്കുകയും പരാതി വാസ്തവമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.
ജനറല്‍ വാര്‍ഡിന് പ്രതിദിനം 10,000 രൂപയും എച്ച്.ഡി.യുവിന് 12,000 രൂപയും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഐ.സി.യുവിന് 15,000 രൂപയും വെന്റിലേറ്റര്‍ ഐ.സി.യുവിന് 25,000 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശൂപത്രികള്‍ക്കെതിരെ ലഭിച്ച പരാതികളില്‍ ഉടന്‍ നടപടിയെടുക്കാന്‍ എല്ലാ ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ആരോഗ്യ സ്‌പെഷ്യല്‍ കമീഷണര്‍ നിര്‍ദേശം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.