Follow the News Bengaluru channel on WhatsApp

നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ബെംഗളൂരു: നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചമ്പാട് സല്‍മാസില്‍ റഷീദ് (54) ആണ് ബെംഗളൂരുവിൽ മരിച്ചത്. നാലു ദിവസം മുമ്പാണ് അദ്ദേഹം ബെംഗളൂരുവില്‍ എത്തിയത്. നാട്ടിലേക്ക് മടങ്ങാനായി വ്യാഴാഴ്ച ഉച്ചയോടെ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഓള്‍ ഇന്ത്യ കെ.എം.സി.സി. മൈസൂരു റോഡ് ഏരിയ കമ്മിറ്റി പ്രവര്‍ത്തകരുടെ സഹായത്തോടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ക്ക് മൃതദേഹം ശേഷം നാട്ടിലെത്തിച്ചു.

പിതാവ്: പരേതനായ പാച്ചാങ്കണ്ടി പോക്കുഹാജി. മാതാവ് : പരേതയായ കുഞ്ഞയിശു. ഭാര്യ സല്‍മ, മക്കള്‍: നസീബ, ഷഹല്‍, ആയിശ, ഫൈഹ. മരുമകന്‍: ജസ്‌നാസ്. ഖബറടക്കം ചെമ്പാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.