Follow the News Bengaluru channel on WhatsApp

പൊടിക്കാറ്റിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം: 6 പേർ മരിച്ചു, 21 വാഹനങ്ങള്‍ തകർന്നു

വാഷിങ്ടണ്‍: പൊടിക്കാറ്റിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിച്ച്‌ അപകടം. ഹാര്‍ഡിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റര്‍ അകലെ മൊണ്ടാന ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 21 വാഹനങ്ങള്‍ തകരുകയും ചെയ്തതായി ആണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ വീശിയടിച്ച ‌പൊടിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ നി​ഗമനം.

ആതിശക്തമായ കാറ്റിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. “ഹാര്‍ഡിനിനടുത്തുണ്ടായ അപകട വാര്‍ത്തയില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. അപകടത്തില്‍പ്പെട്ടവരെയും അവരുടെ കുടുംബാം​ഗങ്ങളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫസ്റ്റ് റെസ്പോണ്ടേഴ്സിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്”, മോണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് ട്വിറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.