ഓണാഘോഷം ദേശത്തിന് മാതൃകയെന്ന് ഡി വി സദാനന്ദ ഗൗഡ
ബെംഗളൂരു: ഒരുമയുടെ ആഘോഷമായ ഓണം ദേശത്തിന് മാതൃകയാണെന്ന് മുൻ കർണാടക മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. മനുഷനെ ഒന്നിച്ചു നിർത്തുന്ന ഓണം ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സമാജം കെ ആർ പുരം സോൺ കൃഷ്ണരാജപുരം എം ടി ബി കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച “വീണ്ടും ഒരു പൊന്നോണ സംഗമം 2022” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ എം ഹനീഫ് അധ്യക്ഷത വഹിച്ചു.
കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കേരള സമാജം പ്രസിഡൻറ് സി പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്‌ണൻ, കെ എൻ ഇ ട്രസ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കൺവീനർ ദിനേശൻ, പ്രോഗ്രാം കൺവീനർ ഷൈബി കോശി, ഷിബു കെ എസ്, ശിവദാസ്, വിനീത് ,അശ്വതി, ടോണി , ഗൗരി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന നേതാക്കളായ ടി എം ശ്രീധരൻ, എം എസ് ചന്ദ്രശേഖരൻ, നിക്‌സൺ, കുര്യൻ ബാബു, പത്മനാഭൻ തുടങ്ങിയവരെ ആദരിച്ചു. കലാപരിപാടികൾ, ഓണസദ്യ, പിന്നണി ഗായിക നിത്യ മാമൻ, ശ്രീനാഥ്, റിതു കൃഷ്ണ തുടങ്ങിയവരുടെ ഗാനമേളയും കോമഡി ഷോയും നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.