Follow the News Bengaluru channel on WhatsApp

കർണാടക ബസുകളിൽ മഹാരാഷ്ട്ര അനുകൂല മുദ്രാവാക്യങ്ങൾ; അപലപിച്ച് മുഖ്യമന്ത്രി

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച കർണാടക ബസുകളിൽ മഹാരാഷ്ട്ര അനുകൂല മുദ്രാവാക്യങ്ങൾ വരച്ച സംഭവങ്ങളെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു.

ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ബൊമ്മൈ മഹാരാഷ്ട്ര സർക്കാരിനോടാവശ്യപ്പെട്ടു.

മറാത്തി അനുകൂല സംഘടനാ പ്രവർത്തകരാണ് ബസിനു നേരെ അക്രമം നടത്തിയത്. കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം മുറുകുന്നതിനിടെ കഴിഞ്ഞ ദിവസം പുനെക്കടുത്തയായിരുന്നു സംഭവം. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ബസ് തടഞ്ഞു നിർത്തി. ബസിനുമേൽ കർണാടകത്തിനെതിരായ മുദ്രാവാക്യങ്ങളെഴുതുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ സംസ്ഥാനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കുമെന്നും അതിനാൽ മഹാരാഷ്ട്ര വേഗത്തിൽ നടപടിയെടുക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.

മറാത്തി അനുകൂല സംഘടനയിൽ നിന്നുള്ള ഒരു സംഘം പ്രവർത്തകർ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ കറുത്ത മഷി ഉപയോഗിച്ച് മഹാരാഷ്ട്ര അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.