സിഐടിയു: കെ ഹേമലത പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി
ബെംഗളൂരു: സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തെരഞ്ഞെടുത്തു. ബെംഗളൂരുവിൽ ചേർന്ന 17മത് സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം സായ്ബാബുവാണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 178 പേർ അംഗങ്ങളായുണ്ട്.
വൈസ് പ്രസിഡന്‍റുമാര്‍: എ കെ പത്മനാഭന്‍, ആനത്തലവട്ടം ആനന്ദൻ, എ സുന്ദര്‍രാജന്‍, ജെ മേഴ്സിക്കുട്ടി അമ്മ,സുഭാഷ് മുഖർജി, മണിക് ദേ, ഡി എല്‍ കാരാട്, മാലതി ചിട്ടി ബാബു, എസ് വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി ബേബി റാണി, ആർ ലക്ഷ്മയ്യ.
സെക്രട്ടറിമാര്‍: എസ് ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാകുര്‍, പ്രശാന്ദ് നന്ദി ചൗധരി, ജി സുകുമാരന്‍, പി നന്ദകുമാര്‍, ഡി ഡി രാമാനന്ദൻ, എ ആര്‍ സിന്ധു, കെ ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാറാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ എൻ ഉമേഷ്, സി എച്ച് നരസിംഗ റാവു, ദി പ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത
സ്ഥിരം ക്ഷണിതാക്കളായി ബസുദേവ് ആചാര്യ, ജെ എസ് മജുംദാർ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.