കേരള-കർണാടക അതിർത്തിയിൽ കടുവയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു

മൈസൂരു : കേരള കർണാടക അതിർത്തിയിലെ കുടക് കുട്ടയിൽ കടുവ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു. കുടക് കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് കടുവ ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മധ്യവയസ്കനും പന്ത്രണ്ടുകാരനുമാണ് കൊല്ലപ്പെട്ടത്.
പന്ത്രണ്ടുകാരന്റെ അരയ്ക്കു കീഴ്പ്പോട്ട് കടുവ കടിച്ചെടുത്ത നിലയിലാണ്. മധ്യവയസ്കന്റെ തലയുടെ ഭാഗത്താണ് കടിയേറ്റത്. ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.