അറസ്റ്റ് ചെയ്തതിന് പിറകെ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാര്‍ വില്‍പനയ്ക്ക്

ജയിലിലായതിന് പിന്നാലെ ശുഐബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാര്‍ വില്‍പനയ്ക്ക്. ജയിലിലായി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും കാര്‍ വില്‍പന പരസ്യം ചെയ്തുളള പോസ്റ്റ് വന്നത്. 2012 രജിസ്ട്രേഷനിലുളള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്നോവ ആകാശിന്റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 രജിസ്‌ട്രേഷനിലുളള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വില നല്‍കിയിരിക്കുന്നത്.
ഇന്നോവ ആകാശിന്റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുളളത് കൊണ്ടാണ് വാഹനം വില്‍പനയ്ക്ക് വെച്ചതെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവീന്ദ്രന്‍ പറഞ്ഞു. കാര്‍ വില്‍പന ഗ്രൂപ്പിലാണ് വാഹനം വില്‍പ്പനയ്‌ക്കെന്ന് അറിയിപ്പ് വന്നത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലീസ് റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ് കാപ്പ ചുമത്തിയത്.
ആറു മാസം തടവിനും കളക്ടര്‍ ഉത്തരവിട്ടു. 23 കേസുകളാണ് ജിജോ തില്ലങ്കേരിയ്ക്ക് എതിരായിട്ടുളളത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് രണ്ടു പേരുമുളളത്. വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും 14 ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ആകാശ് തില്ലങ്കേരി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.