ഉത്തേജക മരുന്ന്; കായിക താരത്തിന് വിലക്ക്

ബെംഗളൂരു: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാരോപിച്ച് കർണാടക സ്വദേശിനിയായ കായിക താരത്തിന് വിലക്ക് ഏർപ്പെടുത്തി. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വനിതാ ട്രിപ്പിൾ ജംപ് താരം ഐശ്വര്യ ബാബുവിനാണ് 4 വർഷം വിലക്ക്.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) വിലക്കു പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ജൂണിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ വനിതാ ട്രിപ്പിൾ ജംപിൽ കർണാടക സ്വദേശിനി ഐശ്വര്യ ദേശീയ റെക്കോർഡോടെ സ്വർണം നേടിയിരുന്നു (14.14 മീറ്റർ).
എന്നാൽ, പിന്നാലെ നടത്തിയ പരിശോധനയിൽ ഐശ്വര്യയുടെ ശരീരത്തിൽ നിരോധിത ഉത്തേജകത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പരുക്കിനെത്തുടർന്ന് വേദനസംഹാരി കഴിച്ചതാണെന്ന ഐശ്വര്യയുടെ വിശദീകരണം നാഡ അംഗീകരിച്ചില്ല. നിലവിൽ വിലക്കിനെതിരെ അപ്പീൽ നൽകാൻ 21 ദിവസം സമയമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
