ഓപ്പറേഷൻ കാവേരി പൂർത്തിയായി; ഇന്ന് നാട്ടിലെത്തിയത് 194 പേർ
സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിനിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമായ ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായി. 3862 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് മേചിപ്പിച്ചു. ഇന്ന് 194 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.
സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പരുരോഗമിക്കുകയാണ്. ഏപ്രില്‍ 24നാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത്. പതിനൊന്ന് ദിവസത്തിലാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുമേധ എന്ന കപ്പലും എയര്‍ഫോഴ്സിന്‍റെ സി-130ജെ എന്ന അയര്‍ക്രാഫ്റ്റും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരിന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.