ജോലിക്ക് പകരം ഭൂമി; കോഴക്കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും കൂട്ടര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബറി ദേവി, മകൻ തേജസ്വി യാദവ് എന്നിവരടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളോട് ബുധനാഴ്ച ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
കേസ് ഒക്‌ടോബര്‍ 16 ന് വീണ്ടും കേള്‍ക്കും. കേസിലെ എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടു. ജോലിക്ക് പകരം ഭൂമിയെന്ന കേസില്‍ ഈ വര്‍ഷം ജൂലൈയില്‍ ഇ.ഡി. ആറ് കോടി മൂല്യം വരുന്ന വസ്തുവകകള്‍ ഇ.ഡി. പിടിച്ചെടുത്തിരുന്നു. ഇത് മൂന്നാം തവണയാണ് ലാലുവിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നത്. നേരത്തേ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവില്‍ നിന്നും ഐആര്‍സിടിസി അഴിമതിക്കേസില്‍ ഇ.ഡി. ലാലുവിന്റെ ആറ് കോടി രണ്ടുലക്ഷം രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.