അനധികൃത സ്വത്ത് സമ്പാദനം; ഡി.കെ ശിവകുമാറിനെതിരെയുള്ള സിബിഐ അന്വേഷണത്തിൻ്റെ ഇടക്കാല സ്റ്റേ തുടരും

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെയുള്ള സിബിഐ അന്വേഷണത്തിൻ്റെ ഇടക്കാല സ്റ്റേ തുടരും. കഴിഞ്ഞ ജൂൺ 12 ന് കർണാടക ഹൈക്കോടതിയാണ് കേസ് സ്റ്റേ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
സിബിഐയുടെ 90 ശതമാനം അന്വേഷണവും അവസാനിച്ചെങ്കിലും ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവിനെ തുടർന്ന് അന്വേഷണം തുടരുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. എക്‌സ്-പാർട്ട് സ്റ്റേ നൽകാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ അനിരുദ്ധ് ബോസ്, ബേല.എം. ത്രിവേദി തുടങ്ങിയവരുടെ ഡിവിഷൻ ബെഞ്ചാണ് സിബിഐയുടെ ഹർജി തള്ളിയത്.
74 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് 2020 ലാണ് സിബിഐ ശിവകുമാറിനെതിരെ കേസെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
