ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഗില്ലും, ബൗളിംഗില്‍ സിറാജും; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം

ഐസിസി റാങ്കിംഗിൽ ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളുടെ പേരാണ് ഒന്നാം നമ്പറുകളില്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബാറ്റിംഗില്‍ പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തിയപ്പോള്‍ ബൗളിംഗില്‍ സിറാജാണ് ഒന്നാമതെത്തി ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്.
ശ്രീലങ്കയ്ക്ക് എതിരെയുള്ള പ്രകടനമാണ് ശുഭ്മാൻ ഗില്ലിനെ ഈ നേട്ടത്തിലെത്തിച്ചത്. സിറാജും ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് ഐസിസി പട്ടികയില്‍ ഒന്നാമനായത്. പതിനാറ് റണ്‍സും മൂന്നു വിക്കറ്റുമാണ് താരം വീഴ്ത്തിയത്.
സച്ചിന്‍, ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമാണ് ഗില്‍. ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ക്വിന്റന്‍ ഡി. കോക്കാണ്. നാലാം സ്ഥാനത്ത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നു താരങ്ങളിലൊരാളും ഗില്ലാണ്. റാങ്കിങ് പട്ടികയില്‍ 18 സ്ഥാനത്താണ് ശ്രേയസ് അയ്യര്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.