ബെംഗളുരു: കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ കാന്റീന്‍ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. കഴിഞ്ഞ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ ഈ സ്വപ്‌ന പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. വന്‍ ക്രമക്കേട് ആരോപിച്ച് ബൊമ്മനഹള്ളിയിലെ ഷെപ് ടോക് ഫുഡ് & ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ജെ.സി. നഗറിലെ റിവാര്‍ഡ് സ് എന്നിവര്‍ക്കെതിരെ അള്‍സൂര്‍ പോലീസ് കേസെടുത്തു.
വ്യാജബില്ലുകള്‍ നല്‍കി സര്‍ക്കാരില്‍ നിന്ന് അനധികൃതമായി കൂടുതല്‍ തുക സബ്‌സിഡി ഇനത്തില്‍ വാങ്ങിയെടുത്തു എന്നാണ് ഇവര്‍ക്ക് എതിരായ ആരോപണം. നഗരത്തിലെ 198 വാര്‍ഡുകളിലായി 191 ഇന്ദിരാ കാന്റീനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ കാന്റീനിലും പരിശോധനക്ക് സാധ്യതയുണ്ട്. കൂടാതെ കാന്റീനില്‍ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണങ്ങള്‍ വിളമ്പുന്നുവെന്ന് ആരോപണമവുമായി ജനങ്ങള്‍ രംഗത്തെത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.