എഐഎംഐഎം നേതാവ് വാരിസ് പഠാനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

ബെംഗളുരു: കലബുറഗിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഓള്‍ ഇന്ത്യാ മജിലിസ് ഇ-ഇത്തിഹാദെ അല്‍ മുസ്ലിമിന്‍ നേതാവ് വാരി പഠാനെതിരെ കേസെടുത്തു.

പൗരത്വനിയമഭേദഗതിക്ക് എതിരെ ഈ മാസം 15നായിരുന്നു റാലി നടന്നത്. ഈ റാലിയിലെ പ്രസംഗത്തിനാണ് കേസ്. രാജ്യത്ത് മുസ്ലിംങ്ങള്‍ 15 കോടി മാത്രമേ ഉള്ളൂവെങ്കിലും നൂറ് കോടി ഹിന്ദുക്കളേക്കാള്‍ ശക്തരാണെന്നാണ് അദേഹം പ്രസംഗിച്ചത്. ഈ പരാമര്‍ശമാണ് കേസിന് ആധാരം. ഫെബ്രുവരി 29ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കലബുറഗി പോലിസ് കമ്മീഷണര്‍ എംഎന്‍ നാഗരാജ് ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം