കര്‍ണാടകയില്‍ ക്വാറന്റെയില്‍ നിയമങ്ങളില്‍ മാറ്റം വരുന്നു

ബെംഗളൂരു : കര്‍ണാടകയില്‍ നിലവിലുള്ള ക്വാറന്റെയിന്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ അടക്കം ഹോട്ടലുകളിലും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളിലും പാര്‍പ്പിക്കുന്നതിന് പകരം വീടുകളില്‍ തന്നെ ക്വാറെന്റെയിന്‍ ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു

മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് ഇതു ബാധകമല്ല. ഇവിടങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറെന്റെയിന് വിധേയരാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കും. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ സ്രവ പരിശോധന നെഗറ്റീവ് ആണെങ്കില്‍ അവരെ വിടുകളിലേക്ക് ക്വാറെന്റെയിന്‍ ചെയ്യുമെന്നും ഫലം പൊസിറ്റീവ് ആണെങ്കില്‍ അവരെ എഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ ക്വാറെന്റെയിനില്‍ കഴിയുന്നവര്‍ക്ക് വേണ്ട എല്ലാ അവശ്യ സാധനങ്ങളും സര്‍ക്കാര്‍ എത്തിച്ചു നല്‍കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം