നിതീഷ് കുമാറിന്റെ മാറ്റത്തിന് ചരടുവലിച്ചത് സോണിയ ഗാന്ധിയെന്ന് കോണ്‍ഗ്രസ്‌

ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടുന്ന മഹാഘട്ബന്ധൻ രൂപീകരിക്കാൻ ചരടു വലിച്ചത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെന്ന് ബീഹാർ കോൺഗ്രസ് എംഎൽഎ പ്രതിമ ദാസ്. മഹാഘട്ബന്ധനും ജെഡിയു നേതാവ് നിതീഷ് കുമാറും തമ്മിലൊരു സഖ്യമുണ്ടാക്കാൻ പാലമുണ്ടാക്കിയത് കോൺഗ്രസ് നേതാവ് സോണിയഗാന്ധി ആണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും അതുവഴി ഈ സഖ്യം രൂപപ്പെടുത്താനും സോണിയ ഗാന്ധിയുടെ സംഭാവന ചില്ലറയല്ല. പ്രതിമ ദാസ് മാധ്യമപ്രവർത്തകരോട് അറിയിച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി നിതീഷ് കുമാർ സംസാരിച്ചിരുന്നുവെന്നും, ഈ സംസാരം നടന്നത് ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ്‌കുമാർ രാജി വെച്ചതിനു തൊട്ടടുത്ത നിമിഷത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം