കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

ബെംഗളൂരു: കെഎന്‍എസ്എസ് പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന് വിവിധ കരയോഗങ്ങളില്‍ നടക്കും.
സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകന്റെശ്വര ദേവസ്ഥാനത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും. ഫോണ്‍: 9845216052, 9342138151.
ബനശങ്കരി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം വിദ്യാപീഠ് സിരകലിനടുത്തുള്ള ശ്രീ രാമാ സേവാ മണ്ഡലി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും ഫോണ്‍ 9845422985.
ദൂരവാണിനഗര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാര്‍ഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: 9845173837.
ഹൊറമാവു കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഹൊറമാവിലെ ബഞ്ചാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തില്‍ രാവിലെ 8.30 മണി മുതല്‍ നടക്കും. ഫോണ്‍ 9845344781.
ജാലഹള്ളി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗംഗമ്മ സര്‍കളിനടുത്തുള്ള ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9632188300 .
കൊത്തന്നൂര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തില്‍ (കൊത്തന്നൂര്‍ ബൈരതി അയ്യപ്പക്ഷേത്രത്തിന് സമീപം) രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9886649966.
മഹാദേവപുര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗരുഡാചാര്‍ പാളയ ഗോശാലാ റോഡിലുള്ള കാരിമാരിയമ്മന്‍ ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: മോഹനനെ 9845371682.
മത്തിക്കരെ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ രാവിലെ 10.15 മണി മുതല്‍ നടക്കും. ഫോണ്‍: 9448166261.
TAGS : KNSS | PONKALA MAHOTHSAVAM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.